പോസ്റ്റുകള്‍

പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍

പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍     പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍.   എന്‍.പി രാജേന്ദ്രന്‍  1954 ല്‍ തലശ്ശേരി മണ്ണയാട്ട് ജനിച്ചു. അച്ഛന്‍ ഇ.നാരായണന്‍ നായര്‍. അമ്മ എന്‍.പി ലക്ഷ്മിയമ്മ.  സര്‍ക്കാര്‍ സര്‍വീസ് നിയമനവും കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഫീസ് നിയമനവും ഉപേക്ഷിച്ച് 1981 ല്‍ മാതൃഭൂമിയില്‍ ജേണലിസ്റ്റ് ആയി. ഡെപ്യൂട്ടി എഡിറ്റര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, കലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, കേരള മീഡിയ അക്കഡമി വൈസ് ചെയര്‍മാന്‍-ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പതിനഞ്ച് പുസ്തകങ്ങള്‍ എഴുതി. ആയിരത്തിലേറെ മാധ്യമലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 22 വര്‍ഷം മാതൃഭൂമി പത്രത്തില്‍ 'വിശേഷാല്‍പ്രതി എന്ന  പംക്തി ആഴ്ച തോറും കൈകാര്യം ചെയ്തു. കൃതികള്‍ * മതിലില്ലാത്ത ജര്‍മനിയില്‍-(1992-ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധപ്പെടുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ലേഖനമായി) * പത്രം ധര്‍മം നിയമം-2007 ല്‍ വ്യൂപോയന്റ് ബുക്‌സ് * ഫോര്‍ത്ത് എസ്റ്റേന്റിന്റെ മരണം വിശേഷാല്‍പ്രതി * വീണ്ടും വിശേഷാല്‍പ്രതി * മാറുന്ന ലോകം മാറുന്ന മാധ്യമലോകം * ബംഗാള്‍-ചില അപ്രിയസത്

Somanath wanted to talk more---

ഇമേജ്
സോമനാഥിന്റെ ജന്മനാടായ  വള്ളിക്കുന്നു അക്കാണിക്കലിലേക്ക്, എന്റെ തലശ്ശേരി ഇല്ലിക്കുന്നിലേക്ക് ഏറെയൊന്നും ദൂരമില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദമുണര്‍ന്നത് ഞാന്‍ കോഴിക്കോട്ടും സോമന്‍ തിരുവനന്തപുരത്തും സൗഹൃദ്ദമുണര്‍ത്തിയ ശേഷം മാത്രമായിരുന്നു. 1981-ലാണ് ഞാന്‍ എത്തിയതെങ്കിലും പത്തു വര്‍ഷത്തോളം കഴിഞ്ഞാവാം സോമനുമായുള്ള സൗഹൃദം എന്നോര്‍ക്കുന്നു. എന്നാല്‍ എവിടെ എപ്പോള്‍തുടങ്ങി എന്നു പറയാവാല്ല. അതിവേഗം തുടങ്ങുന്നതായിരുന്നല്ലോ സോമന്റെ സൗഹൃദംയ. തീര്‍ച്ചയായും, ഒന്നു കാണുംമുന്‍പേതന്നെ സോമനാഥ് എല്ലാവരുടെയും ഉറ്റ സുഹൃത്തായിരുന്നുവല്ലോ.  ഞാനും സോമനും, മറ്റൊരു അര്‍ത്ഥത്തില്‍, ഒരേ സമയം അടുത്ത സുഹൃത്തുക്കളും ഒപ്പം എതിരാളികളുമായിരുന്നു!  കാല്‍നൂറ്റാണ്ടോളം മുന്‍പ് ഞാന്‍ മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന പേരില്‍ തിങ്കളാഴ്ചതോറും ഒരു രാഷ്ട്രീയപംക്തി തുടങ്ങിയിരുന്നു. ഞാന്‍ സ്വമേധയാ എഴുതിയതൊന്നുമായിരുന്നില്ല. മനോരമയും അതിനുംമുന്‍പ് വേറെ രാഷ്ട്രീയ ആനുകാലികങ്ങളും പലതരം വിമര്‍ശനങ്ങളും പരിഹാസങ്ങളും എഴുതിയിരുന്നു. അത്തരം എന്തെങ്കിലും ഒരു പംക്തി മാതൃഭൂമിയും തുടരണം എന്നു ഒരു  ചര്‍ച്ചയില്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേ

Varnashabala maaya goshayathra 'വര്‍ണശബളമായ ഒരു ഘോഷയാത്ര' -------

ഇമേജ്
  ടി.ജെ.എസ് ജോര്‍ജ് ദീര്‍ഘകാലം പത്രങ്ങളില്‍ പംക്തികള്‍ എഴുതിയിട്ടുണ്ട്-94 വയസ്സുനാളില്‍ ഇതാ അദ്ദേഹംപംക്തിയെഴുത്തു നിര്‍ത്തുകയാണ്-പംക്തിയെഴുത്തു മാത്രം 'വര്‍ണശബളമായ ഒരു ഘോഷയാത്ര' എന്ന ജീവിതഗ്രന്ഥലോകത്തെക്കുറിച്ച്് ഒമ്പതുവര്‍ഷം മുന്‍പ് ഞാന്‍ എഴുതിയത്..... NSn.sP.F-kv tPmÀ-Pv ZoÀ-L-Imew ]-{X-§-fn ]w-àn-IÄ F-gp-Xn-bn-«p-­vþ94 h-b-Êp-\m-fn CXm A-t±-lw-]w-àn-sb-gp-¯p \nÀ-¯p-I-bm-Wvþ]w-àn-sb-gp-¯p am{Xw "hÀ-W-i-_-fam-b H-cp tLm-j-bm-{X" F-¶ Po-hn-X-{K-Ù-temIs¯-¡p-dn-¨vv H-¼-Xp-hÀ-jw ap-³-]v Rm³ F-gp-Xn-b-Xv.....  P Rajendran g Senior journalist and columnist വര്‍ണശബളമായ ഒരു ഫെബ്രുവരി 19, 2013 ലൈവ്‌ റിപ്പോര്‍ട്ടിങ്ങിന്റെ ഈ കാലത്ത്‌ വാര്‍ത്തകള്‍ക്ക്‌ നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്ന്‌ പറയാം. പത്രങ്ങള്‍ അരങ്ങ്‌ വാണ കാലത്തുപോലും ഇരുപത്തിനാല്‌ മണിക്കൂര്‍ ആയുസ്സേ വാര്‍ത്തകളും ഫീച്ചറുകളും അവകാശപ്പെടാറുള്ളൂ. പക്ഷേ, വാര്‍ത്തകള്‍ ഏറെയും ചരിത്രസംഭവങ്ങളാണ്‌. ചരിത്രമെന്നത്‌ രാജ്യത്തിന്റെയോ ലോകത്തിന്റെയോ മഹാന്മാരുടെയോ ചരിത്രങ്ങളായിരുന്ന കാലം മാറിയിരിക്കുന്നു. ചെറിയവരെന്ന്‌ മുമ്പ്‌ കരുതപ്

Priyadarshan talks/ മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്‍ശനന്‍ വഴികള്‍

ഇമേജ്
'മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍'  എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയാണ്. 333 മുപ്പതിലേറെ വലുപ്പമുള്ള ഈ രചന സമഗ്രവും ആധികാരികവുമാണ്. ശ്രീ പ്രിയദര്‍ശനന്റെ എണ്ണമറ്റ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥത്തെക്കുറിച്ച് ആദ്യമലേഖനായ എന്‍.പി രാജേന്ദ്രന്‍  നടത്തിയ നിരീക്ഷളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്.  പ്രിയദര്‍ശനന്‍ സാറിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കുക...   മാധ്യമ ചരിത്രഗവേഷണത്തിലെ   പ്രിയദര്‍ശനന്‍ വഴികള്‍   മലയാള പത്രചരിത്രരംഗത്ത് ജി.പ്രിയദര്‍ശനനോളം ഗവേഷണങ്ങളും രചനകളും, എണ്ണത്തിലും ഗുണത്തിലും, നടത്തിയ മറ്റൊരാളില്ല. ഇരുപത്തഞ്ചോളം ചരിത്രപഠന കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ഇരുപതും മലയാള പത്രചരിത്രമേഖലയിലെ ഗവേഷണങ്ങളുടെ ഫലങ്ങളാണ്. ഏഴു വാല്യങ്ങളിലായി  ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം മലയാളത്തില്‍ രചിക്കപ്പെ' ഏറ്റവും വലുതും സമഗ്രവുമായ ചരിത്രഗ്രന്ഥമാണെും അതില്‍ കുറെയെല്ലാം പത്രചരിത്രവും ഉള്‍ക്കൊള്ളുുണ്ട് എുമുള്ള കാര്യം വിസമരിക്കുകയല്ല. മൂര പതിറ്റാണ്ടായി ജീവിതം പത്രചരിത്ര രചനയ്ക്ക

Prakaasam chorinja..പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍

ഇമേജ്
 പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍ ജീവിതവഴിയിൽ ഉപദേശവും നിർദേശവും അനുഭവവും സ്നേഹവും കരുതലും നൽകിയ മഹാത്മാക്കളും ഗുരുക്കന്മാരും സഹപാഠികളും ഇവിടെ പലരെക്കുറിച്ചും അന്നുതന്നെ അനുസ്മരണങ്ങളിലൂടെ ആദരാജ്ഞലികൾ അർപ്പിച്ചു . എല്ലാം ഇവിടെ സമാഹരിക്കുകയാണ് . ഇരുപതു കുറിപ്പുകൾ ... എം . പി വീരേന്ദ്രകുമാറും പോത്തൻ ജോസഫും ബി . ജി വർഗീസും എം . ആർ നായരും ഉൾപ്പെടുന്ന മഹാപ്രതിഭകൾ .... വി . എം കൊറാത്തും ടി . വേണുഗോപാലനും വി . എം ബാലചന്ദ്രനും ഉൾപ്പെടുന്ന മാധ്യമ ഗുരുക്കൾ . പിന്നെ കെ . ജയചന്ദ്രനും വി . രാജഗോപാലും ഐ . വി ബാബുവും .. പിന്നെ കെ . എം റോയിയും മലപ്പുറം പി മൂസ്സയും . ഇരുപത് ഓർമക്കുറിപ്പുകൾ .. Please click the link to buy the book https://www.amazon.in/dp/B09L4SVL48/ref=cm_sw_em_r_mt_dp_9NTA13PXYYJPPH8GGB7G  

സ്വാതന്ത്ര്യം കവരാന്‍ ഇനി 'വസ്തുക്കളുടെ ഇന്റര്‍നെറ്റും'?

നോബല്‍ സമ്മാനം ഇത്തവണ ലഭിച്ചവരില്‍ രണ്ടുപേര്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നത് സ്വാഭാവികമായും മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ലോകജനതയെ സന്തോഷിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. മരിയ റെസ്സയും ദമിത്ര അന്‍ദ്രയേവിച്ച് മുറാടോവും മാത്രമല്ല, ലോകത്തെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരാണ് ഇതിലൂടെ ആദരിക്കപ്പെട്ടതെന്നുമുള്ള സത്യമായ പ്രകീര്‍ത്തനങ്ങള്‍ എങ്ങും ഉയര്‍ന്നു വരികയും ചെയ്തു. ഒപ്പം, ഒരു യാഥാര്‍ത്ഥ്യം കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ലോകത്തു പത്രസ്വാതന്ത്ര്യം ഉയരങ്ങളില്‍നിന്ന്്് ഉയരങ്ങളിലേക്ക്  മുന്നേറുന്നതുകൊണ്ടല്ല ഇത്തവണ ഈ അഭൂതപൂര്‍വമായ അംഗീകാരം ലഭിച്ചിട്ടുള്ളത്. അന്ത്യശ്വാസം വലിക്കാന്‍ തുടങ്ങിയ ചില മഹാത്മാക്കളെ അവസാനമായി ഒന്ന് ആദരിക്കുന്നതുപോലെ, അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മാധ്യമസ്വാതന്ത്ര്യത്തിനു നല്‍കപ്പെടുന്ന അവസാന ആദരവാണോ ഇതെന്ന ചോദ്യം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്.  മീഡിയബൈറ്റ്‌സ്  എന്‍.പി രാജേന്ദ്രന് 2020-ല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സംഘടിത ശക്തികളും ആള്‍ക്കൂട്ടങ്ങളും ഭരണകൂടങ്ങളും നടത്തുന്ന ആക്രമണങ്ങളും ഉയര്‍ത്തുന്ന ഭീഷണികളും എന്നത്തേക്കാള്‍ കൂടതലായിരുന്നു എന്ന